9.6.15

നാട്ടുവെളിച്ചം

"ഇന്ന് എന്‍െറ വീട്ടില്‍ അല്ലെങ്കില്‍, ഓഫിസില്‍ ഇടക്കിടെ വൈദ്യുതി നിലക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിക്കുന്നു. സര്‍ക്കാറിന്‍െറ തലതൊട്ടപ്പന്മാരെ ശാപവചനങ്ങള്‍ കൊണ്ടുഴിഞ്ഞ് ആശ്വാസം കണ്ടത്തെുന്നു.
കൗതുകത്തോടെ ഞാന്‍ ചിന്തിച്ചുപോകാറുണ്ട്, ആറു ദശകങ്ങള്‍ക്കുമുമ്പ് രാത്രി സമയങ്ങളില്‍ എങ്ങനെയായിരിക്കും സമയം ചെലവഴിച്ചിരുന്നതെന്ന്. മണ്ണെണ്ണവിളക്ക് എരിഞ്ഞുതീരുമ്പോള്‍ നേരത്തേ, വളരെ നേരത്തേ അവരെല്ലാം കിടന്നുറങ്ങിയിട്ടുണ്ടാവും " - ആർക്കിടെക്റ്റ്  പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി 'പൊരുളുതേടി' തുടരുന്നു 'നാട്ടുവെളിച്ചം'
ഓണ്‍ലൈൻ  വായനയ്ക്ക് :  നാട്ടുവെളിച്ചം

No comments: